ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും, ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം⛹️അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....🏋️ദോഷങ്ങളും! അൽപ കാലം മുൻപു വരെ മ്യൂസിയം ചിൽഡ്രൻസ് പാർക്ക് മ്യൂസിയത്തിന്റെ
bulletindaily.blogspot.com
Saturday, November 23, 2019
തേൻ കിനിയുമോർമ്മകൾ, വെഞ്ചാമരം വീശും🌷
ചാരു ബഞ്ചുകകളിലിരുന്നു ആകാശത്തും, ഭുമിയിലും പറക്കുന്ന സകല പക്ഷികളേയും വാ നോക്കാം⛹️അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട് ....🏋️ദോഷങ്ങളും! അൽപ കാലം മുൻപു വരെ മ്യൂസിയം ചിൽഡ്രൻസ് പാർക്ക് മ്യൂസിയത്തിന്റെ
അർഹതപ്പെട്ടവർക്കേ ദാനം ചെയ്യാവൂ-അമിത ദാനം ദാരിദ്ര്യം വരുത്തും💧
ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ വീട്ടിൽ ഊണിനു വന്നിട്ടുണ്ട് . പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം
ളുഹർ നമസ്കാരത്തിനായ്
കാൻസർ വന്നു അതി കഠിനമായ വേദനയാൽ നരകിക്കുന്ന ഒരാളുടെ മോർഫിൻ മരുന്നിനുള്ള വിലാപം പോലെ ആയിട്ടുണ്ട് അയ്യാളുടെ ബാങ്കുവിളി .സ്ഥിരം ജീവനക്കാരുണ്ട് . അവരല്ല .നിസ്കാരത്തിനായ
ചെറുപ്പത്ത
രാത്രി ഇഷ നമസ്കാരം കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലൂടെ വേണം അദേഹത്തിന് കടന്നു പോകാൻ.എന്റെ വീടിന്റെ പിന്നിലാണ് പുള്ളിക്കാരന്റെ
ഞാൻ 'ആലിംസാ മാമ' എന്നാണു അദേഹത്തെ വിളിക്കുക .എന്റെ ബന്ധുവോ സ്വന്തക്കാരനോ ഒന്നും ആയിരുന്നീല്ല. ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളിയാഴ്ചകളിൽ
നന്നായി തമിഴ് മുനാജാത്ത് പാട്ടുകളും പാടും. പുള്ളിക്കാരനു ഒരു ഹൊർമൊണിയം പെട്ടിയൊക്കെ ഉണ്ടു .അതു മീട്ടിയാ പാടുക.
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഞാനും അതിലെ കട്ടകളിൽ വിരൽ ഓടിച്ചു നോക്കും .ആ കാറ്റു വീശണ സൂത്രത്തിൽ പിടിച്ചു ആട്ടിനോക്കും .എന്തൊക്കെയോ ട്യൂണ് വരും .വരുന്ന ട്യൂണിനു ഒപ്പിച്ചു ഒരു പാട്ടും മൂളിനോക്കും "യേ ദുനിയാ യേ മെഹഫിൽ മേരേ കാം കീ നഹീം"....... ഞാൻ ഒന്നു പാടും ....പെട്ടിയിൽ നിന്നു വരുന്ന ട്യൂണ് വേറെ ഒന്നും ! അന്നൊക്കെ എന്നാലാവതു ശ്രമിച്ചു നോകീട്ടുണ്ട് . റ്റ്യൂണും പാട്ടും ഒത്തു പോകാനായി ...പക്ഷെ നടന്നില്ല !!!!!ഇപ്പോഴും അതേ !!
copy rights reserved ---പാളയം നിസാർ അഹമ്മദു
March 2015-ൽ പ്രസിധീകരിക്കപ്
ലും,Wordpress .com ലും 2013 ഡിസംബറിൽ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്ക
Sunday, November 03, 2019
മരണം ഒരു ശിക്ഷയല്ല. .....യാതൊരു വിധ കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരെയായി വിളിക്കുക
പതിവിലും നേരത്തെ ട്രെയിൻ പട്ടിക്കാടു സ്റ്റേഷനിൽ കിതച്ചു നിൽക്കുബോൾ വല്ലാത്ത കിതപ്പ് നെഞ്ചിൽ അനുഭവപ്പെട്ട പോലെ ശക്തമായി ഞാനുമൊന്നു ചുമച്ചു. അതി ഭീതിതമായ മഴ രാവുകളാണു കൊഴിഞ്ഞു പോയ തൊക്കെ..
ഏ.സിയുടെ തണുപ്പിൽ തലക്കു എന്തെന്നില്ലാത്
ഞാനടക്കം പത്തു പേർ വരും ഇവിടെ ഇറങ്ങിയവർ. പലരും എന്നെ ശ്രദ്ധിക്കുന്നപ
മാസ്റ്റർ കാത്തു നിൽപുണ്ടു കീ മടക്കി വാങ്ങാൻ. തിരക്കില്ലെങ്കി
8മണിക്കുള്ള ഷൊർണൂർ വണ്ടി വിട്ടിട്ടു കൂടെ വരാമെന്നായി അയ്യാൾ.
എന്നോടുള്ള അയ്യാളുടെ പെരുമാറ്റത്തിലെ
❣മന:ശക്തി കൊണ്ടു
പരമനസ്സുകളെ മുന്നേ അറിയാൻ കഴിയുക, വരാൻ പോകുന്ന വിപത്തുകളെ മുന്നമേ അറിയാനും, പറയാനും കഴിയുക എന്നതൊക്കെ സാധാരണ ജീവിതം നയിക്കുന്ന മനുഷ്യ ജന്മൾക്കു കഴിഞ്ഞാൽ
വലിയൊരു ദൈവാനുഗ്രഹവും കഴിവുമാണതു.
മനസ്സിൽ നേർമ്മയും, ഈശ്വര ചിന്തയും, ചൈതന്യവും,നൈർമ്
മാസ്റ്ററെ ഒഴിവാക്കി ഞാൻ സ്റ്റേഷനു പുറത്തേക്കു നടന്നു.
പറഞ്ഞപോലെ അബ്ദുൾ റഹുമാൻ ആക്ടിവയുമായി കാത്തു നിൽപ്പുണ്ട്. മുൻപു സോണി ഫോണുകളുടെ വിതരണക്കാരനായിര
അവൾ അടുത്തുള്ള ആരുമായോ ചിങ്കിയും പമ്പരവുമായി ഓടിപ്പോയതാത്രേ.
പോയതു നല്ലതാന്നാ പ്രഭാത ഭക്ഷണ വേളയിൽ അവൻെറ ഉമ്മ പറഞ്ഞതു. അവൾക്കാണു പ്രോബളമെന്നു അവനും, അവനാണെന്നു അവളും ഇപ്പോ പറഞ്ഞു നടക്കണൂത്രേ!
പ്രഭാതഭക്ഷണ ശേഷം എന്നെ പത്തിനു മുൻപു പെരുന്തൽമണ്ണ എത്തിക്കാമെന്നാ
ഇവിടെയും മഞ്ചേരിക്കും ഏറെ സുഹൃത്തുക്കളുണ്
തിരുവനന്തപുരം അനലിസ്റ്റിക്കൽ ലാബിൽ ചീഫ് അനലിസ്റ്റ് ആയിരുന്ന മഞ്ചേരിക്കാരി മുംതസ് അടുത്ത ബന്ധുവായിരുന്നു
എൻെറ വിവാഹ സമയത്തു ക്യാമറ കൊണ്ടു വന്നു ഏറെ ചിത്രങ്ങളെടുത്ത
ഫ്ളാഷ് വർക്കു ചെയ്തില്ല എന്നു പറഞ്ഞു എൻെറ വിവാഹ ഫോട്ടോകളൊക്കെ രണ്ടാളും ചേർന്നു അന്നു മുക്കി. എൻെറ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നൂ അന്നതു.
....അൽപനാൾ കഴിഞ്ഞപ്പോൾ കേട്ടു.. ബൈക്ക് ആക്സിഡന്റിൽ അയ്യാൾ മരിച്ചു വെന്നു. ❣മരണം ഒരു ശിക്ഷയൊന്നുമല്ല
യാതൊരു കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരേയും വിളിക്കുക. ആർക്കും വേണ്ടാതായ എന്നെപ്പോലുള്ളവ
അതുമല്ലെങ്കിൽ ആത്മഹത്യയെങ്കില
അത്രേയുള്ളൂ !!
യൗവനത്തിലേ വിധവയായ അവർ മഞ്ചേരിക്കു തന്നെ മടങ്ങി. അന്നത്തെക്കാലത്
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പിഞ്ചു കുട്ടികളുമായി അവർ മഞ്ചേരി വിട്ടു. തലസ്ഥാനത്തു തന്നെ സെറ്റിലായി.
❣ശ്രീപത്മനാഭസ്വാ
ഇന്നു മൂന്നിനു മഞ്ചേരി ബോയ്‌സ് സ്കൂളിലൊരു പ്ളസ്ടു തുല്യതാ പഠന ഉദ്ഘാടന ഫംഗ്ഷനുണ്ടു. അതു കവർ ചെയ്തിട്ടു വേണം മടങ്ങാൻ.
പിന്നെ അയ്യപ്പ സന്നിധിപോലെ പതിനെട്ടാം പടിയുള്ള കുന്നിൻ ചെരുവിലെ അടുത്ത സുഹൃത്തിനേയും സന്ദർശിക്കണം...
ഡ്രൈവറിൻെറ തൊട്ടു പിന്നിൽ തന്നെ മൂന്നു പേർക്കു ഇരിക്കാൻ പാകത്തിലുള്ള സീറ്റു കിട്ടി.
ഇവിടെ സ്വകാര്യ ബസുകൾക്കു ഒക്കെ ഒടുക്കത്തെ സ്പീഡാണു. കമ്പിയിലാണു തൂങ്ങി നിൽക്കുന്നതെങ്ക
യാത്രക്കാരിൽ ഏറിയപങ്കും പർദ്ദാധാരികളായ സ്ത്രീകളും കുട്ടികളുമാണു. വെറുതെയല്ല പാക്കിസ്ഥാൻ എന്ന വിളിപ്പേരു കിട്ടിയതെന്നു മനസ്സിൽ ഞാനോർത്തിരിക്കു
ബസ്സിൻെറ ആടിയുലഞ്ഞ വേഗതയിൽ അവർ വളരെ പണിപ്പെട്ടാണു. കമ്പിയിൽ തൂങ്ങി നിൽക്കുന്നതു. മറ്റേ കൈയ്യിൽ ഭാരം നിറഞ്ഞ സഞ്ചിയും! ബസ്സിന്റെ വേഗതയിൽ അതിശക്തമായ കാറ്റ് ഉള്ളിലേക്കു കയറി വരുന്നുണ്ടു.
അതോടൊപ്പം ആ സ്ത്രീയുടെ മുഷിഞ്ഞ പർദ്ദയുടെ വിയർപ്പ് നാറ്റം എന്നിൽ ഓക്കാനം വരുത്തുന്നു. ഞാനോർത്തു....
ഇസ്ലാം മതവിശ്വാസികൾ വൃത്തിക്കും ശുദ്ധിക്കും പുകഴ്പെറ്റവരാണല
തലസ്ഥാനത്തെ മര്യാദ അനുസരിച്ചു മൂന്നു പേർക്കുള്ള സീറ്റിലെ ഓരത്തേക്കു ജന്നൽ കമ്പിയിൽ പിടിച്ചു കൊണ്ടു ഞാൻ
ഒതുങ്ങിയിരുന്നു
എന്നെ പുച്ഛത്തോടെ നോക്കിയിട്ടു അവർ തൂങ്ങി ആട്ടം തുടർന്നു.
സിറ്റിയിൽ കണ്ടു പരിചയമില്ലാത്ത ഇത്തരം ഒരു ദുർമുഖം കണ്ടപ്പോൾ എനിക്കാ മുസ്ലിം പെമ്പറന്നോത്തിയ
പെട്ടെന്നാണു 'സാറേ ഇങ്ങോട്ടു എണീറ്റു പോരെ' എന്നു പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടതു.
ഞാൻ തിരിഞ്ഞു നോക്കി.... കണ്ടക്ടർ സീറ്റിനു സമീപത്തായി ആരോ ഒരാൾ ഇരുന്നു ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുകയാണു ഞാൻ പ്രതികരിക്കാതെ അയ്യാളെ തന്നെ സൂക്ഷിച്ചു നോക്കി....... അയ്യാൾ എണീറ്റ് മുന്നിലേക്കു വന്നു എൻെറ അരികിലിരുന്നിട്
സാറെന്നാണോ, നിസാറെന്നാണോ അയ്യാൾ എന്നെ വിളിക്കുന്നതെന്
ഓർമ്മയിൽ ഒരുപാട് തിരഞ്ഞു. കിട്ടണില്ല്യാ..
ഹോ... എൻെറ ഓർമ്മയുടെ കമ്മിയെ കുറിച്ചോർത്തു ഞാൻ നന്നായി ചമ്മി.
ആറ്റക്കോയ... ലക്ഷദ്വീപ് നിവാസി. അക്കാലത്തു സർക്കാറിൻെറ പ്രമുഖ കോളേജുകളിൽ ലക്ഷദ്വീപ്, ആൻഡമാൻ നിവാസികൾക്കു പ്രത്യേക ക്വാട്ടാ ഉണ്ടായിരുന്നു..
എൻെറ നിസ്സഹായാവസ്ഥ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്
എൻെറ പ്രോഗ്രാമുകളെല്
❣ചില നിസ്വാർത്ഥ മനുഷ്യർ അങ്ങനെയാണു.
മരിച്ചാലും മറക്കാനാവാത്ത വിധം പഴയ ഓർമ്മകളെ പൂത്തുലച്ചു ത്രസിപ്പിച്ചു കൊണ്ടിരിക്കും❣ആറ്റക്കോയയിലും ഞാനാ സാമർത്ഥ്യം കണ്ടു......
കണ്ടക്ടർ എനിക്കു ഇറങ്ങേണ്ട സ്ഥലം വിളിച്ചു കൂവുന്നുണ്ടു...
ചെല്ലാമെന്നേറ്റ
Thursday, May 30, 2019
പെന്നണിഞ്ഞത്തിയ മധുമാസം
Wednesday, April 03, 2019
CANCER ആവാമെന്നു ഒരു ഡോക്ടറിൽ നിന്നു പറഞ്ഞു കേട്ടാൽ തന്നെ നമ്മുടെ നല്ല ജീവൻ അതോടെ പോകും!!!
👈 👉 👈 👉 👈 👉
കൊല്ലം മുൻപു ഒരുനാൾ സായാഹനത്തിൽ ഞാൻ ചോദിക്കുകയായിരു
"ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല
മറുപടി പറയാനാകാതെ വിഷണ്ണനായി എന്നെ ആശ്വസിപ്പിച്ചു.
ചികിത്സാവിധികളു
പുതിയൊരെണ്ണം മൂത്ര നാളിയിലേക്കു കുത്തിക്കയറ്റുബ
ക്യാൻസർ എന്ന മഹാവ്യാധി ശരീരത്തെ പിടി കൂടി എന്ന മനസ്സിൻെറയും ശരീരത്തിൻേയും തളർച്ച മറ്റൊരു വശത്തു🌡ഒരു ഉറുമ്പിനെ എങ്കിലും നാം വേദനിപ്പിച്ചിട്
അപ്പോഴേക്കും നാം ഒരാൾക്കും വേണ്ടത്ത ഒരു ചണ്ടിയായി മാറിയിട്ടുണ്ടാവ
മൂത്രസഞ്ചിയെ ഒഴിക്കാനായി ട്യൂബോടൊപ്പം toilet ലേക്കുള്ള പരസഹായം കിട്ടാതെയുള്ള പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പുകൾ🌡
വീടാകെ
മൂത്രനാറ്റം കാരണം ആഹാരം കഴിക്കാനാവുന്നി
ഒരാൾക്ക് ഒരു രോഗദുരിതകാലം വന്നാൽ വേഗം ചത്തു പോണമെന്ന പൊതു തത്വം നമ്മുടെ മനസ്സിലും തോന്നിപ്പിക്കുന
പള്ളി വിളയിൽ നമുക്കുള്ള ആറടി കുഴി വെട്ടാൻ സമയമായെന്നു ദയനീയമായ കണ്ണുകളോടെ നോക്കുന്ന വേറേ കുറേ മനുഷ്യർ. ... 🌡
അവൻെറ
അഹന്തയും, അഹങ്കാരവും ഇതോടെ എങ്കിലും തീർന്നോ എന്നു അന്വേഷിച്ചു ദിവസങ്ങളെ ഒത്തു കൂടി ആഘോഷമാക്കി മാറ്റുന്ന മറ്റൊരു കൂട്ടർ.🌡
ഈ ദുരിതകാലം കുറച്ചുതരുവാനും
തലോടി ആശ്വസിപ്പിക്കാന
ഒരാളിൽ ക്യാൻസർ എന്ന മാറാ വ്യാധിക്കു തുടക്കമായി എന്നറിയുബോൾ തന്നെ മനസ്സ് സ്വയം ഭക്തി നിർഭരം ആയിതീരുന്നൂ മനുഷ്യമനസ്സെന്ന
അപ്പോൾ
സർവ്വശക്തൻെറ അദൃശ്യകരങ്ങൾ .. നമ്മുടെ മുന്നിൽ എത്തി ചേരുക തന്നെ ചെയ്യും..🌧
അതു പ്രകൃതി നിയമമാണു..🌨 വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവിധ അദ്ധ്യായങ്ങളിൽ ഈ കാര്യം എടുത്തു എടുത്തു പറയുന്നുണ്ടു.
ഏകാഗ്രതയോടെ നാം വിളിക്കുന്ന കരുണാമയനായ സർവ്വശക്തനു നമ്മുടെ മുന്നിൽ നേരിട്ടെത്തുവാന
ചികിത്സാ വിധികൾ പരാജയപ്പെട്ടിടത
പുണ്യ ഗ്രന്ഥത്തിലെ ഉരുവിടുന്ന ഓരോ വരികൾക്കും അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ.......
നമ്മെ ഏറെ ആഗ്രഹിക്കന്നവരു
അതി കഠിനമായ പ്രാർത്ഥനകൾക്കു
അതാണു കാലവും...വിധിയു
Sunday, February 03, 2019
ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅
നാൽപ്പതു നാൽപ്പത്തഞ്ചു വയസ്സിനകത്തുള്ള
ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു
ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്നു അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവ
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു
മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി🐔
ഏതിനും ഞാൻ ചോദിച്ചു.🐓
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ
hus നു എവിടാ പണി?
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ യൊക്കെയാണു ചിലരിൽ വിളയാടുക. രോഗം, ദുരിതം, ഉപജീവനമാ
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടുണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും എൻ്റെ ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോ
ഞാനതിനു പ്രസിദ്ധനൊന്നുമ
ഒരു നിമിഷം സകല ദു:ഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.ഞാനും ചിരിച്ചു... ക്ഷണനേരത്തേക്കു
"ഹസ്ബനള്ളാഹു ന അ'മൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"💐
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper💐
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ, ഒൻപതു സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും............."ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ട
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , ചെവിയിലും,തലയിലും തണുപ്പ് അടിക്കാതിരിക്കാ
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി,
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്ത
പോകണം ......🎄
"നിസാറിക്ക മുസൽമാനല്ലേ.?".
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ ഉണ്ടവിടെ. ചാരിറ്റി സേവനങ്ങൾക്കും, റിപ്പോർട്ടിങ്ങി
7️⃣വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ..
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നന
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ..
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...🥇അതാണു...മെസ്മരി
പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved.
🚨Google ൻെറ StatCounter Weekly Analytics report പ്രകാരം 2018ൽ ഏറെ വായനക്കാരെ നേടിയതു
06-2-25 MS-M-R-N
28 ദിവസത്തിനുള്ളിൽ ഒൻപതര ലക്ഷത്തിലധികം
Nizar Ahamed M എന്ന പാളയം നിസാർ അഹമ്മദിനു. താങ്കൾ ഒരു പത്രപ്രവർത്തകനാണ് (Journalist) എന്നതും, താങ...
-
ഇന്ത്യാ ചൈനാ ദ്വീപുകളെ അടക്കി വാണിരുന്ന ഒരു രജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ട് പുത്രന്മാരുമുണ്ടായിരുന്നു. മൂത്ത മകൻ ഷഹരിയാർ , രണ്ടാമത്ത...
-
മരണം ......... അതു ഒരു ശിക്ഷയല്ല ! പെട്ടന്നുള്ള മരണം മഹാപുണ്ണ്യവുമത്രെ ! രോഗിയായി കുറേ ഏറെ നാൾ കിടക്കയിൽ കിടന്നു ശ്വാസം നേരെ വലിക്കാൻ...
-
പരിശുദ്ധ റംസാൻ വൃതശുദ്ധിയുടെ നാളുകൾക്ക് ഇനി പത്തു പന്ത്രണ്ടു ദിവസങ്ങളേയുള്ളൂ🧎 ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക...