bulletindaily.blogspot.com

Saturday, March 31, 2018

ഈയമ്പിളിക്കെന്തിനീ ചോപ്പു നിറം, മനമുരുകുമീ മർത്ത്യൻെറ കണ്ണു നീരോ-


...................നല്ല ജോതിഷർക്കു തെറ്റുവരില്ല..............
പെട്ടെന്ന് മഴമേഘങ്ങൾ ഉരുണ്ടു കൂടും പോലെയാണു കുറച്ചു വിഭാഗം കുടുംബങ്ങളുടെയെങ്കിലും ജീവിത ക്രമങ്ങൾ. എപ്പോഴാണു എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. ദു:ഖവും സന്തോഷവും വരാം.
എന്നാൽ നന്നായി മനനം ചെയ്തു പഠിച്ച ഒരു ജോതിഷിക്കു കൃത്യമായി ഇനിയും എന്താ സംഭവിക്കാൻ പോവുക എന്നു മുൻകൂട്ടി പ്രവചനം നടത്താനാവുമെന്നാണു ഞാനെൻെറ ജീവിത അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതു.
ഇസ്ലാം മതവിശ്വാസികൾക്കു ജോതിഷം കേൾക്കുന്നതും, അതിൽ വിശ്വസിക്കുന്നതും നിഷിദ്ധമാക്കിയ കാര്യമാണു.......എങ്കിലും പല പല കാരണങ്ങളാലും കാര്യ ങ്ങളാലും അതിലെ അഭിപ്രായങ്ങൾ
പലരും സ്വീകരിച്ചു കാണാറുണ്ട്....
ഞങ്ങൾക്കു ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നൂ ഒരു ജോതിഷ കുടുബവുമായിട്ടു. ഒരു വീടുപോലെ. പ്രശസ്തനായ ഒരു ചലച്ചിത്ര ബന്ധുവിൻെറ അടുപ്പംകൂടി അതിൽ സ്വാധീനമായിരുന്നിട്ടുണ്ടു.
തിരുവനന്തപുരം ജില്ലയിൽ തലസ്ഥാനനഗരിയോടുചേർന്ന ചിറയിൻകീഴ് എന്ന പ്രദേശത്ത്, അന്നത്തെ പുകഴ്പെറ്റ പ്രമുഖ നടൻെറ വീടിനു സമീപം ആയിരുന്നു ആ ജോത്സ്യരുടെ വീടും.
കൂന്തള്ളൂർ എന്ന സ്ഥലത്ത്. കുഞ്ഞുകൃഷ്ണൻ എന്നായിരുന്നു പേരു. അൽപ്പം വിക്കു ഉണ്ടായിരുന്നതിനാൽ ആ പേരിൽ " വിക്കൻ കണിയാൻ" എന്നു കൂടി അറിയപ്പെട്ടിരുന്നു.
ജോതിഷത്തിൽ ഊഹാപോഹങ്ങൾ പറയാതെ .... കിറു കൃത്യമായി കവടി നിരത്തി പറയുന്ന അമാനുഷിക ചിന്തകൾ ഉള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
ഒരു കാര്യം നടക്കുമോ ജോൽസ്യരേ എന്നു ചോദിച്ചാൽ.........
അതിനുള്ള മറുപടി കൃത്യമായി പ്രവചിക്കപ്പടുക തന്നെ ചെയ്യും......കാര്യ കാരണങ്ങളോടെ......
പെട്ടെന്ന് മഴമേഘങ്ങൾ ഉരുണ്ടു കൂടും പോലെയാണു കുറച്ചു വിഭാഗം കുടുംബങ്ങളുടെയെങ്കിലും ജീവിത ക്രമങ്ങൾ. എപ്പോഴാണു എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. ദു:ഖവും സന്തോഷവും വരാം.
എന്നാൽ നന്നായി മനനം ചെയ്തു പഠിച്ച ഒരു ജോതിഷിക്കു കൃത്യമായി ഇനിയും എന്താ സംഭവിക്കാൻ പോവുക എന്നു മുൻകൂട്ടി പ്രവചനം നടത്താനാവുമെന്നാണു ഞാനെൻെറ ജീവിത അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതു.
ഇസ്ലാം മതവിശ്വാസികൾക്കു ജോതിഷം കേൾക്കുന്നതും, അതിൽ വിശ്വസിക്കുന്നതും നിഷിദ്ധമാക്കിയ കാര്യമാണു.......എങ്കിലും പല പല കാരണങ്ങളാലും കാര്യ ങ്ങളാലും അതിലെ അഭിപ്രായങ്ങൾ
പലരും സ്വീകരിച്ചു കാണാറുണ്ട്....
ഞങ്ങൾക്കു ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നൂ ഒരു ജോതിഷ കുടുബവുമായിട്ടു. ഒരു വീടുപോലെ. പ്രശസ്തനായ ഒരു ചലച്ചിത്ര ബന്ധുവിൻെറ അടുപ്പംകൂടി അതിൽ സ്വാധീനമായിരുന്നിട്ടുണ്ടു.
തിരുവനന്തപുരം ജില്ലയിൽ തലസ്ഥാനനഗരിയോടുചേർന്ന ചിറയിൻകീഴ് എന്ന പ്രദേശത്ത്, അന്നത്തെ പുകഴ്പെറ്റ പ്രമുഖ നടൻെറ വീടിനു സമീപം ആയിരുന്നു ആ ജോത്സ്യരുടെ വീടും.
കൂന്തള്ളൂർ എന്ന സ്ഥലത്ത്. കുഞ്ഞുകൃഷ്ണൻ എന്നായിരുന്നു പേരു. അൽപ്പം വിക്കു ഉണ്ടായിരുന്നതിനാൽ ആ പേരിൽ " വിക്കൻ കണിയാൻ" എന്നു കൂടി അറിയപ്പെട്ടിരുന്നു.
ജോതിഷത്തിൽ ഊഹാപോഹങ്ങൾ പറയാതെ .... കിറു കൃത്യമായി കവടി നിരത്തി പറയുന്ന അമാനുഷിക ചിന്തകൾ ഉള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
ഒരു കാര്യം നടക്കുമോ ജോൽസ്യരേ എന്നു ചോദിച്ചാൽ.........
അതിനുള്ള മറുപടി കൃത്യമായി പ്രവചിക്കപ്പടുക തന്നെ ചെയ്യും......കാര്യ കാരണങ്ങളോടെ......
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             


Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             







Wednesday, March 28, 2018

സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടങ്കിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഒരു മുൻകരുതൽ നല്ലതാ!!!




സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടങ്കിൽ
നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഒരു മുൻകരുതൽ നല്ലതാ!!!
ചിപ്പിയിൽ നിന്നും എടുക്കുന്ന മുത്തും അതേ. ഏഴു അഴകാണു, മാലയായ് കോർത്താൽ അതി മനോഹരമാണു അതിശയിപ്പിക്കുന്ന തിളക്കമാർന്നതാണു. പരൽ മീൻ കണ്ണുകളെപ്പോലെ വെട്ടി വെട്ടി തിളങ്ങുന്നവയാണു..... ഈ പറഞ്ഞവയൊക്കെ ശരിയാട്ടോ......എന്നാലും
കൈയ്യിൽ നിന്നും ഊർന്നു ആ ആഴിയിൽ തന്നെ അതു നഷ്പ്പെട്ടാൽ തിരഞ്ഞു കണ്ടു പിടിച്ചു എടുക്കുക മനുഷ്യപ്രയത്നം കൊണ്ടു അസാദ്ധ്യമാണു. ഏങ്ങലടിച്ചു കരഞ്ഞിട്ടും, അലമുറയിട്ടു, ഒപ്പാരിയിട്ടു നിലവിളി കൂട്ടിയിട്ടും കാര്യോന്നൂല്ല്യ.
ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ ഈശ്വരേച്ഛക്കു വളരെ വലിയ പ്രാധാന്യം ഉണ്ടു.
മതവിശ്വസങ്ങൾ ഏതായിരുന്നാലും.

വളരെ മുൻപ് high school classil പഠിക്കുന്ന കാലത്തു പൂച്ചകുട്ടികളോട് അതിയായ ഭ്രമമുണ്ടായിരുന്ന കാലം. എന്തിനേം അദമ്മ്യമായി സ്നേഹിക്കാനും,സ്നേഹിക്കപെടാനും കൊതിച്ചിരുന്ന കാലം. ചലച്ചിത്രങ്ങളേയും, ചലച്ചിത്ര താരങ്ങളെയും അടുത്ത് നിന്നു കണ്ടിരുന്ന കാലം.
ചലച്ചിത്ര പ്രസിദ്ധരുടെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിൽ യാതൊരു പകിട്ടും തോന്നാതിരുന്ന കാലം. പൂച്ചകുട്ടികളോടായിരുന്നു ഭ്രമം .....

അതിനായി കൂടെ അന്നു പഠിച്ചിരുന്ന സകലവനോടും ചോദിച്ചു. വീട്ടിലോട്ടു വന്നാൽ ചേലുള്ള ഒരു പൂച്ചകുഞ്ഞിനെ സംഘടിപ്പിച്ചു തരാവോന്നു. ഒരുത്തൻെറ വീട്ടലും കുട്ടിപൂച്ചയില്ല....
നല്ല അസ്സല് അൽസേഷ്യൻ പട്ടികുട്ടികളുണ്ടു. ക്രോസ്സു ആണു ഫ്രീ യായിട്ടു തരാം എന്നു സകലവനും ഏറ്റു. ഈ ക്രോസ്സിൻെറ അർത്ഥം അന്ന് അറിയുമായിരുന്നില്ല.
പിതാവിന്റെ തൊഴിൽ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം ആയിരുന്നതു കൊണ്ടു ആകെ അറിയുന്ന ക്രോസ്സ് റെയിൽവേയുടെ ലെവൽ ക്രോസ്സ് മാത്രമായിരുന്നു. പിതാവിന്റെ പക്കൽ നിന്നും ഗേറ്റ് കീപ്പർ വന്നു ഒപ്പിട്ടു ലെവൽക്രോസ് കീ വാങ്ങുമായിരുന്നു. റെയിൽവേ ഗേറ്റ് അടക്കാൻ. തൊട്ടു മുൻപിലെ സ്റ്റേഷനിൽ ട്രയിൻ എത്തി എന്ന അറിയിപ്പ് വന്നാലുടനേ.
പിൽക്കാലത്ത് മനസ്സിലായി.------അസ്സലു സമ്മന്തം കൂട്ടണ പണിയാണീ ക്രോസ്സെന്നു. അന്നു ആലോചിച്ചു നോക്കിയിട്ടുണ്ടു. മനുഷ്യർക്ക് എന്തു ചെയ്യുമെന്നു..മനുഷ്യനിൽ നിന്നും വല്ല പൊമേറിയനേയോ, ലാബ്രഡോറിനേയോ,, ജർമ്മൻ ഷെപ്പേഡിനേയോ, പൂഡിലിനേയോ, ബുൾഡോഗിനേയോ സംഘടിപ്പിക്കുമായിരിക്കുമെന്നു.

കൂട്ടുകാരായ ആ കുട്ടികളുടെ വീടുകളൊക്കെ പോലീസ് ക്വർട്ടഴ്സുകളിലാണു. അതുവരെ പോയാൽ മതി. ഇസ്ലാം മത വിശ്വാസികൾക്കു പട്ടിക്കാര്യം നടക്കില്ല. നായയെ വളർത്തണതു അക്കാലത്ത് കടുത്ത ഹറാമാണു. നായയെ തൊട്ടാൽ നനയ്ക്കണം. ഏഴു തവണ കുളിക്കണമെന്നാണു പ്രമാണം. മലക്കുകളും മാലാഖമാരും ബറുക്കത്തും കൊണ്ടു നായയുള്ള വീടിന്റെ പടി ചവിട്ടില്ലാന്നു മതഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ടത്രേ. എന്തായാലും വീട്ടിൽ നിന്നും സമ്മതം കിട്ടില്ല, പട്ടി വളർത്താൻ. പോരാത്തതിന് മാമൻെറ ഏക മകളായ മുറപ്പെണ്ണിനോടൊപ്പം പട്ടം വാങ്ങാൻ മലിനി പെണ്ണിൻെറ വീടിന്റെ മതിലു ചാടിപ്പോയി നല്ലൊരു പട്ടികടി തുടയെല്ലിലും കാലിലും കിട്ടിയ മറ്റൊരു ചരിത്രം കഥയായി ദാണ്ടേ വേറേ കിടക്കണൂ....... .......കറുത്ത പാടായി ശരീരത്തിൽ.......... അപ്പോൾ അതും നടക്കില്ല.
സാധാരണ സൽമാ മാമിയുടെ ( അമ്മുമ്മയുടെ സഹോദരീ പുത്രൻെറ ഭാര്യ)വീട്ടിൽ ഒന്നു രണ്ടു പൂച്ചകൾ കാണും. വാപ്പാവഴിക്കും ഉമ്മാവഴിക്കും ഏറ്റവും അടുത്ത സ്വന്തക്കാരാണു. അവർ വയ്ക്കുന്ന മീൻ കറിക്കു നല്ല സ്വാദാണു ആണു. അവർക്കും ഹോട്ടലായിരുന്നൂ-സലീം ഹോട്ടൽ--.
സലീം ഇപ്പോൾ പത്തു വർഷമായി പാളയം മുസ്ലിം ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയാണു. വീടിന്റെ പിന്നിലാണു അന്നു താമസം. ഒരു വീടുപോലെ.
സ്കൂൾ വിട്ടു ഉച്ച ഭക്ഷണത്തിനു എത്തുന്ന എൻെറ സ്വരം കേട്ടാൽ അവർ അപ്പോതന്നെ അവരുടെ വക മീൻകറിവച്ചതു വീട്ടിലെത്തിക്കുമായിരുന്നു. .. സൽമാ മാമി
എന്നോടു വളരെ ഏറേ പ്രിയമുള്ള മാമി ആയിരുന്നു.
അവർ ഓമനത്തമുള്ള ഒരു കുഞ്ഞു പൂച്ചയെ സംഘടിപ്പിച്ചു കൊണ്ടു തന്നു. പേപ്പർകഷണം ചുരട്ടി ബാൾ രൂപത്തിലാക്കി മുന്നിലിട്ടാൽ ഐ.എം വിജയനെ വെല്ലുന്ന സൂഷ്മതയോടെ തട്ടി കളിച്ചു മുന്നോട്ടു ഓടാൻ അവളെ ആരോ പഠിപ്പിച്ചിരുന്നു.....
കുറേ ഏറെ നാൾ കഴിഞ്ഞപ്പോൾ അവൾക്കു എന്നെ ഇഷ്ടമാകാതെ എങ്ങോട്ടോ ചാടിപ്പോയി. പലസ്ഥലത്തും തിരഞ്ഞു. കിട്ടിയില്ല, കണ്ടുമില്ല. സ്കൂൾ വിട്ടു വന്നാൽ പൂർണ്ണ സമയ കളിക്കൂട്ടുകാരി അവളായിരുന്നു.....

ഒന്നിനോടു അടുത്തു ഇടപഴകുബോൾ നഷ്ടബോധമുണ്ടാകില്ല എന്ന ഉറപ്പുണ്ടാവണം.

സൽമാ മാമി സമാധാനിപ്പിച്ചു.
അറിയുന്ന വീടു വീടാന്തരമൊക്കെ കയറി അന്വേഷിച്ചു. റോഡുകളാകെ തിരഞ്ഞു.
പൂച്ചകളും , നായകളും , മനുഷ്യരും പെൺവർഗ്ഗമാണെങ്കിൽ ചാടി പോകുമത്രേ.... . ചില മനുഷ്യരുടെ ധാരണകൾ അങ്ങനെയാണു. അല്ല എന്നു നാം സമർത്ഥിക്കാൻ പോയാൽ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നു കാട്ടി നമ്മുടെ നാവടക്കും.
ഏറെ കാലത്തിനു ശേഷം പിന്നെയും കിട്ടി രണ്ടു പൂച്ച കുഞ്ഞുങ്ങളെ. എവിടെന്നോ ഗർഭിണിയായി രണ്ടു കുഞ്ഞുങ്ങളെയും കടിച്ചു പിടിച്ചു എൻെറ ടെറസിൽ കൊണ്ടിട്ടു രണ്ടിനും പാലൂട്ടുമായിരുന്നു. കാറ്റും മഴയത്തും ഒന്നു ചത്തു. മറ്റേ കുട്ടിക്കു പാൽ കൊടുക്കുന്ന ചന്തം എന്നും ഞാൻ നോക്കി നിന്നതു സഹിക്കവയ്യാതെ തള്ളപ്പൂച്ച തന്നെ കുഞ്ഞിനെയും തൂക്കി എങ്ങോ മറഞ്ഞു.
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writingsn

Author:

Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             
Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings




Monday, March 26, 2018

സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും കലാരംഗത്തും മാന്യതയാർന്ന ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...

                             സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും   കലാരംഗത്തും മാന്യതയാർന്ന      ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...
                         🚮 🚮 🚮 🚮 🚮 🚮 🚮 🚮

                      പ്രിയരേ ശുഭാശംസകൾ...... 

ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. 

ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി യുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുര ണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ.

 തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. 

എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. 

ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. 

കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും.

 "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** 

എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ  ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... 

സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.  സമൂഹ മാദ്ധ്യമത്തിൻെറ വിശ്വാസ്യതപോലും  ഈ

 -ചളം-എഴുത്തുകാരന്മാരാൽ  പൂട്ടപ്പെട്ടേക്കും  ഒരു  നാൾ.  Palayam Nizar Ahamed (M.NizarAhamed) Breaking News Bulletindaily|writer | journalist | blogger| Editor-in-Chief| Breaking news, investigative reports & editorial writings
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             


Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             



    

                             

പ്രിയരേ ശുഭാശംസകൾ...... ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുരണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ. തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും. "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.



പ്രിയരേ ശുഭാശംസകൾ...... ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുരണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ. തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും. "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.





പ്രിയരേ ശുഭാശംസകൾ...... ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുരണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ. തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും. "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.

Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             


Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Breaking News Bulletindaily|Breaking news, investigative reports & editorial writings             

തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു

Sunday, August 11, 2013 തിരുവനന്തപുരം പട്ടണം അർദ്ധ സൈനികരെ കൊണ്ടു നിറച്ചിരിക്കുന്നു. അവർക്കുള്ള  പാലും, മുട്ടയും,മലക്കറിയും ഇറച്ചിയും മീനും ...